ചിലപ്പനും ചിലുചിലപ്പനും
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: വെറും തമാശ പോസ്റ്റാണിത്. പക്ഷി നിരീക്ഷകരെ ഉദ്ദേശിക്കുന്നത്. (അവർക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു). അത്യാവശ്യക്കാർ മാത്രം വായിക്കുക. കഴിഞ്ഞ പോസ്റ്റിൽ കേരളത്തിൽ 4 ചിലപ്പന്മാരാണ് ഉള്ളത് എന്ന്
നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: വെറും തമാശ പോസ്റ്റാണിത്. പക്ഷി നിരീക്ഷകരെ ഉദ്ദേശിക്കുന്നത്. (അവർക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു). അത്യാവശ്യക്കാർ മാത്രം വായിക്കുക. കഴിഞ്ഞ പോസ്റ്റിൽ കേരളത്തിൽ 4 ചിലപ്പന്മാരാണ് ഉള്ളത് എന്ന്
ഭൂമിയിൽ മനുഷ്യൻറെ നിലനിൽപ്പിനും അതിജീവനത്തിനും ജൈവലോകത്തെ കുറിച്ചുള്ള അറിവുകൾ അത്യന്തം പ്രാധാന്യമർഹിക്കുന്നതാണ്. നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അത്തരം അന്വേഷണങ്ങൾക്ക് മനുഷ്യനെ പ്രചോദിപ്പിച്ചു കൊണ്ടിരുന്ന ജീവികളാണ് ചിത്രശലഭങ്ങൾ. വർണ്ണങ്ങളിലൂടെയും ആകാരങ്ങളിലൂടെയും ആരെയും
കേരളത്തിലെ തുമ്പി കുടുംബങ്ങൾ -8 മയിൽപീലിയെ അനുസ്മരിപ്പിക്കുന്ന, ഭംഗിയുള്ള ചിറകുകളുമായി പറന്നു നടക്കുന്ന പീലിത്തുമ്പി (Neurobasis chinensis) കാട്ടരുവിയോരങ്ങളിലെ പതിവു കാഴ്ചയാണ്. മരതകത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിലെ അംഗമാണ് പീലിത്തുമ്പി.
തുമ്പികളെ തേടി തുമ്പൂരിലേയ്ക്ക് പോയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവയുടെ ലാർവകൾ ആയിരുന്നു. മണ്ണിന്റെ അടിയിൽ നിന്നും തോട്ടിൽ നിന്നും ലാർവകൾ വിരിയാറാവുമ്പോൾ പുറത്തേക്ക് വരും. അതു വരെ
ഒരു നിമിഷത്തേക്കെങ്കിലും രണ്ടു പേരുടേയും കണ്ണുകൾ തമ്മിൽ സംസാരിച്ചിട്ടുണ്ടാവും.. തികച്ചും അപ്രതീക്ഷിതമായ നിമിഷങ്ങൾ.. (Thommana Kole – 25/08/2019)
തുമ്പികളെക്കുറിച്ചോർക്കുമ്പോൾ ആദ്യമായി മനസ്സിൽ വരുന്നത് അവയുടെ ഉണ്ടക്കണ്ണുകൾ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഇവയുടെ കണ്ണുകളെപ്പറ്റി ഒരു ചെറിയ കുറിപ്പെഴുതാൻ ആഗ്രഹിക്കുന്നു.എല്ലാ തുമ്പി ഇനങ്ങൾക്കും മികച്ച കാഴ്ചശക്തിയുണ്ട്. അവയുടെ പുറകിൽ ഒഴികെ എല്ലാ
കേരളത്തിലെ കാടുകളിൽ അപൂർവ്വമായി മാത്രം കാണാൻ കിട്ടുന്നവയാണ് ചിലപ്പന്മാർ. പശ്ചിമ ഘട്ടത്തിലെ 3500 അടി ഉയരത്തിനു മീതേയുള്ള മലകളിലും ഷോലക്കാടുകളിലും മാത്രം കാണപ്പെടുന്ന ഇവയെ വംശനാശ ഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലാണ്
“തോട്ടിലൊക്കെ വെള്ളം നിറയട്ടെ, ഞാൻ വിളിക്കാം.” സ്വന്തം ഗ്രാമമായ തുമ്പൂരിലെ തുമ്പികളെ കാണാൻ ഞാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ റൈസൻ ചേട്ടൻ പറഞ്ഞു. വെള്ളം നിറഞ്ഞത് വളരെ പെട്ടെന്നായിരുന്നു, കേരളത്തെ വിറപ്പിച്ച
ജൂലായ് മാസതിലെ അവസാന ആഴ്‍ച്ച ജോലി സംബന്ധമായ ആവശ്യത്തിന് ആലപ്പുഴ കാട്ടൂർ വരെ പോകേണ്ടത് ഉണ്ടായിരുന്നു.കാട്ടൂർ അടുത്ത് ബീച്ച് ഉള്ളത് കൊണ്ട് ക്യാമറയും കൈയ്യിൽ കരുതാം എന്ന് തീരുമാനിച്ചു. ദേശാടനക്കാലം
കേരളമാകെ ബാധിച്ച 2018 ആഗസ്റ്റിലെ പ്രളയത്തിന്റെ ചിത്രങ്ങള്‍ വളരെ കുറച്ചുമാത്രമേ പൊതുസഞ്ചയത്തിയുള്ളു.. ജനപങ്കാളിത്തത്തോടെ ഓരോ പ്രദേശത്തും പ്രളയം ബാധിച്ചതെങ്ങനെയെന്നും ജനങ്ങളതിനെ അതിജീവിച്ചതെങ്ങനെയെന്നും വ്യക്തമാക്കുന്ന ഫോട്ടോകള്‍ പൊതുസഞ്ചയത്തില്‍ ഡോക്യുമെന്റ് ചെയ്യപ്പെടാതെ പോകുന്നത്
സുഹൃത്തുക്കളെ, കേരളം വീണ്ടും പ്രളയദുരിതത്തിൽ താഴ്ന്നുപോയിരിക്കുകയാണ്. പല കാരണങ്ങളാൽ സഹായങ്ങളുടെ ഒഴുക്കിൽ കുറവ് വന്നിട്ടുണ്ട്. നമ്മൾ നേരിട്ട് എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ അത് എവിടെയും എത്താതെ/മതിയാവാതെ പോകാനാണ് സാധ്യത. ആയതിനാൽ