ഫോട്ടോ എക്‌സിബിഷൻ; ചിത്രങ്ങൾ ക്ഷണിക്കുന്നു.
കോൾ ബേർഡേഴ്‌സ് കളക്ടീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ റാംസാർ തണ്ണീർത്തടമായ കോൾ നിലങ്ങളിലെ പക്ഷികളേയും മറ്റ് ജൈവവൈവിദ്ധ്യങ്ങളേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കിക്കൊണ്ട് ഒരു ചിത്രപ്രദർശനം (ഫോട്ടോ എക്‌സിബിഷൻ) തൃശൂർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ്. അതിലേക്കായി നിങ്ങളുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു. കോൾപാടവുമായി ബന്ധപ്പെട്ട ഏത് ചിത്രങ്ങളും അയക്കാവുന്നതാണ്. (പക്ഷികൾ,മറ്റു ജീവജാലങ്ങൾ, ഭൂപ്രകൃതി, കൃഷി..) ഒറിജിനൽ ഫയൽ, ചിത്രം പകർത്തിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ചിത്രങ്ങൾ ഈ ഗൂഗിൾ
World Wetland Day 2024
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ
When animals too decide to adopt …
It was a winter evening when I got down from the bus near a rural village in Bandarsindhri (near Ajmer, Rajasthan) and
ഡോ എ ലത അനുസ്മരണ വെബിനാർ
ഒഴുകുന്ന, ഒഴുകേണ്ട പുഴകളുടെ ഓർമ്മപ്പെടുത്തലാണ് ലത. തന്റെ പഠനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിലയ്ക്കാത്ത സൗഹൃദങ്ങളുടെ ഒരു ഒഴുക്കും സ്വന്തമായുണ്ട് ലതയ്ക്ക് . നമ്മളെല്ലാം അങ്ങനെ ഈ നവംബർ 16 നും ഒത്തുചേരുകയല്ലേ?
The Kole Wetlands AWC 2021 on 3 Jan 2021
Dear all It is proposed to have the AWC 2021 at Kole Wetlands on 3 Jan 2021 (Sunday). The protocol is as followsOwing to Covid 19 restrictions, this year we would not be gathering at a single point before and after the count. Instead the
വന്യതയിൽ, ആനകളോടൊപ്പം
കേരളത്തിലെ കാടുകളിലെ ആനകളിൽ ഏറ്റവും ശാന്തരായവർ ഏതാണെന്നു ചോദിച്ചാൽ അത് പറമ്പികുളത്തെ ആണെന്നെ ഞാൻ പറയൂ. അത്രേം മാന്യത വേറെ ഒരു കാട്ടിലെ ആനകളിലും ഞാൻ കണ്ടിട്ടില്ല. ഏറ്റവും കുഴപ്പക്കാർ
ചൂളൻ എരണ്ടകളെ തിരിച്ചറിയാം
കണ്ടാൽ ഒരുപോലെ തോന്നിയേക്കാവുന്ന രണ്ട് എരണ്ടകളാണ് Lesser whistling Duck (ചൂളൻ എരണ്ട) & Fulvous whistling Duck (വലിയ ചൂളൻ എരണ്ട). Lesser whistling duck in flight
കാടകത്തിന്റെ ഇടനാഴിയിൽ കിളികുലത്തെ തേടി
ചിന്നാറിൽ ഞങ്ങൾ എത്തുമ്പോഴും മഴ ചിണുങ്ങുന്നുണ്ടായിരുന്നു. കേരളത്തിലെ ഏക വരണ്ട കാട് എന്ന് പേരുകേട്ട ചിന്നാർ ചാമ്പൽ മലയണ്ണാന്റെ പേരിലാണ് പ്രശസ്തം. തമിഴ്‌നാട്ടിലെ ആനമല കാടുകളും കേരളത്തിലെ രാജമല കാടുകളും
പൂത്താങ്കീരിയുടെ അമ്മ മനസ്സ്
ഒരു ഞായാറഴ്ച ബേഡിംഗ് കഴിഞ്ഞാല്‍ പിറ്റത്തെ ഞായറാഴ്ച വരെ കാത്തിരിക്കുക എന്നു പറഞ്ഞാല്‍ ഒരു തരം മടുപ്പാ. അതുകൊണ്ട് തന്നെ വീട്ടിലും പരിസര പ്രദേശങ്ങളിലുമായി ഇടയ്ക്കിടക്ക് ബേഡിംഗ് നടത്താറുണ്ട്. ഇങ്ങനെയിരിക്കെ
വീണ്ടെടുക്കാം കോളിനെ..
മുരിയാട് കോൾപാടത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെപ്പറ്റിയും പരമ്പരാഗത നെൽകൃഷി നിലനിർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഏറെ ആഴത്തിൽ അറിവു പകരുന്നതായി ‘മുരിയാട് കോൾപാടം- പുനർജീവനം’ ചർച്ചാവേദി. മാതൃഭൂമിയുടെ നേതൃത്വത്തിൽ ആനന്ദപുരം ഗ്രാമീണ വായനശാല, കേരള
എളനാടും ഷാമയും പിന്നെ ഞങ്ങളും
പെട്ടെന്നാവും ഞങ്ങളുടെ തീരുമാനങ്ങളൊക്കെ, അത് യാത്രയായാലും, വീട്ടുകാര്യമായാലും. എന്നാലോ തെറ്റാറില്ല, വിജയമാവുകയും ചെയ്യും. അതുതന്നെയാണ് കഴിഞ്ഞ അവധി ദിവസവും സംഭവിച്ചത്. തൃശൂർ കോളിൽ കുങ്കുമക്കുരുവിയെ കാണാൻ വേണ്ടിയാണു ഞങ്ങൾ സ്നേഹപൂർവ്വം