ഇ-ബേഡ് ചിന്തകള്‍
ഫേസ്ബുക്ക്, whatsup ഗ്രൂപ്പുകളിൽ ധാരാളം പക്ഷി ചിത്രങ്ങൾ കാണാറുണ്ട്. എന്നാൽ അതിലൂടെ നമുക്ക് ലഭിക്കുന്ന അംഗീകാരത്തിനും സന്തോഷത്തിനും അപ്പുറത്തു നമ്മുടെ ചിത്രങ്ങളും കുറിപ്പുകളും അവയുടെ തന്നെ സംരക്ഷണത്തിനും ഉപയോഗിക്കാൻ പറ്റിയാലോ,
ഫേസ്ബുക്ക്, whatsup ഗ്രൂപ്പുകളിൽ ധാരാളം പക്ഷി ചിത്രങ്ങൾ കാണാറുണ്ട്. എന്നാൽ അതിലൂടെ നമുക്ക് ലഭിക്കുന്ന അംഗീകാരത്തിനും സന്തോഷത്തിനും അപ്പുറത്തു നമ്മുടെ ചിത്രങ്ങളും കുറിപ്പുകളും അവയുടെ തന്നെ സംരക്ഷണത്തിനും ഉപയോഗിക്കാൻ പറ്റിയാലോ,
വര്‍ഷത്തില്‍ പകുതിയിലധികം ദിവസവും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു പ്രദേശം. പ്രകൃതിയുടെ ഭൂമിശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് വെള്ളം വാര്‍ത്തിക്കളഞ്ഞ്, നിലമൊരുക്കി, കൂട്ടായ്മയിലൂടെ നെല്‍കൃഷിയിറക്കുന്ന ഒരു സവിശേഷമായ കാര്‍ഷിക പാരമ്പര്യത്തിന് പേരുകേട്ടയിടമാണ്, കേരളത്തിന്റെ പ്രധാന
കോള്‍പ്പാടത്തെ വയല്‍വരമ്പുകളില്‍ സ്ഥിരമായി കണ്ടുമുട്ടിയിരുന്നവരില്‍ നിന്ന് ഉടലെടുത്ത കോള്‍ ബേഡേഴ്സ് സൗഹൃദക്കൂട്ടായ്മ ഇന്ന് 2018 ജനുവരി 1ന് വാട്ട്സാപ്പിനും ഫേസ്ബുക്കിനുമപ്പുറമുള്ള ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക് പിച്ചവച്ചുതുടങ്ങുകയാണ്. തൃശ്ശൂര്‍ – പൊന്നാനി കോളിനിലങ്ങളുടെ
Thrissur On A Cycle ക്ലബ്ബിന്റെ നേതൃത്വത്തിൽ 17-12-2017 ന് കണ്ണോത്ത് കോൾ പാടത്ത് ഉജ്ജ്വല സൈക്കിൾ സ്പീഡ് റേസ് മത്സരം നടന്നു. ഗിയർ ഉള്ളതും ഇല്ലാത്തതുമായ വിഭാഗങ്ങളിൽ നടന്ന
Dear Friends, Year 2018 Asian Water Bird Census is proposed to be conducted on 6th and 7th of Jan2018, Sunday. This survey
അറുപതുകളുടെ പകുതിയിലാണ് ബോട്ടം ട്രോളറുകൾ കേരളത്തിലെത്തുന്നത്. ഇവ കേരളത്തിന്റെ മീൻ കയറ്റുമതി വ്യാപാരത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കി. എന്നാൽ പരമ്പരാഗത തൊഴിലാളികളും ബോട്ട് തൊഴിലാളികളും പലപ്പോഴും സംഘട്ടനത്തിലായി. പ്രത്യേകിച്ചു മൺസൂൺ കാലത്ത്.
കോള്‍പാടത്തുകൂടിയുള്ള യാത്രകള്‍ എന്നുമെനിക്കൊരു ഹരമായിരുന്നു. പ്രകൃതിയെ കണ്ണുതുറന്നുകാണാന്‍ തയ്യാറുള്ള ആര്‍ക്കും പാടത്തുകൂടിയുള്ള യാത്ര ആവേശമുണ്ടാക്കുമെന്നുറപ്പാണ്. സൈക്കിളുമെടുത്ത്പാടത്തേക്കിറങ്ങി ഒന്നോ രണ്ടോ മണിക്കൂര്‍ റൈഡിനുശേഷം തിരിച്ചെത്തുമ്പോള്‍ സാദാരണയായി വലിയ ക്ഷീണമൊന്നും തോന്നാറില്ല. ജനകീയാസൂത്രണപരിപാടികളുടെ
മുകളിൽ കത്തുന്ന സൂര്യൻ, താഴെ ഇളകിത്തുള്ളുന്ന തിരമാല. രണ്ടിനേയും ഒരുപോലെ എതിരിട്ടുവേണം കടലിൽ പക്ഷിനിരീക്ഷണം നടത്താൻ. പക്ഷേ നിരീക്ഷണം തുടങ്ങിയാൽ പക്ഷിസ്‌നേഹികളായ ആർക്കും നിരാശരാവേണ്ടിവരില്ല. കോൾപ്പാടംപോലെ കണ്ണെത്താ വിജനതയിൽ ലോകത്തിലെ
വൈകിട്ട് അച്ഛന്റെ ഓട്ടോറിക്ഷയുമായി ബിബിൻലാൽ സ്കൂളിൽ വന്നു. എന്നെ കൂട്ടിക്കൊണ്ടുപോയി ചാട്ടക്കോഴിയെ പരിചയപ്പെടുത്താൻ…. പോകുന്ന വഴി വാ തോരാതെ അവൻ ഫ്ളോറിക്കൻ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.നിർത്താതെ…. ” കറന്റടിച്ചതാണ് സർ പാവത്തിന്.
19 നവംബര്‍ 2017 (ഞായറാഴ്ച) ഞങ്ങള്‍ 40പേരടങ്ങുന്ന ഒരു സംഘം ചാവക്കാട് കടപ്പുറത്ത് നിന്നും കടലിലേക്ക് പക്ഷികളെത്തേടി ഒരു യാത്ര നടത്തുകയുണ്ടായി. നാട്ടിന്‍ പുറങ്ങളിലും, തണ്ണീര്‍തടങ്ങളിലും, കാടുകളിലും പക്ഷി സര്‍വ്വേകള്‍
പാമ്പിനും പക്ഷിക്കും പൊതുപൂർവികനായതുകൊണ്ടാവാം ഇന്നലെ ഒരുപക്ഷി എന്നെത്തേടി വന്നത്. ആറേഴു കൊല്ലം മുമ്പ് ഞങ്ങളുടെ സ്കൂളിൽ പഠിച്ചു പോയ ബിബിൻലാൽ ആയിരുന്നു എങ്ങനെയൊക്കെയോ നമ്പർ സംഘടിപ്പിച്ച് എന്നെ വിളിച്ചത്. ഞാൻ