കൊതുകുതീനിത്തുമ്പികൾ: കൊതുകുനിവാരണത്തിന് ഒരു പരിഹാരമാര്‍ഗം
“ഹൌ! നാശം പിടിച്ച കൊതുക്!” ഈ ഭൂമുഖത്ത് സിംഹത്തിന്‍റെ കടിയേറ്റവരോ ആനയുടെ കുത്ത് കൊണ്ടവരോ അത്രയധികം ഉണ്ടാവാൻ വഴിയില്ല; എന്നാൽ കൊതുകുകടിയേല്‍ക്കാത്തവർ ആരുമുണ്ടാവില്ല! സംശയമുണ്ടെങ്കിൽ ഒരു സര്‍വേ
ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.
ഊത്തയിളക്കം പല തരം മീനുകളുടെ വിവിധതരത്തിലുള്ള യാത്രകളും ഇണചേരലും വംശവർദ്ധനവും സർവൈവലും എല്ലാറ്റിനുമുപരിയായി ജീവിതത്തിലെ ഉന്മാദപൂർണ്ണമായ ആഘോഷമാണു. മലയുടെ മുകളിലേക്കു ചാടിയും നീന്തിയും പുളച്ചുപോകുന്നതിനെപ്പറ്റി പിന്നെന്തു പറയാനാണു. ചെക്ഡാമുകളും വെള്ളച്ചാട്ടങ്ങളും
സൗഹൃദമരത്തിലെ കിളിയൊച്ചകൾ
ചേച്ചി മരംക്കൊത്തി കൂടുകൂട്ടി ട്ടാ, മൈനകൾ കൂടു വച്ചിടുണ്ട് ട്ടാ , കുട്ടുറുവനും ഉണ്ട് ട്ടാ ന്നൊക്കെ പറഞ്ഞു ഇടക്കൊക്കെ വിളിക്കും അല്ലാതെയുള്ള വിളിയും പതിവാ. തിരിച്ചും വിളിക്കും. കുറേനാൾ
പ്രത്യാശയുടെ തുമ്പിക്കാലം
ഇന്ത്യയിലെ തുമ്പി പഠനത്തിന്റെ പിതാവായി കരുതപ്പെടുന്ന Frederic Charles Fraser-ൽ നിന്നാണ് കേരളത്തിലെയും തുമ്പി പഠന ചരിത്രം ആരംഭിക്കുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ അതിനുശേഷം അരനൂറ്റാണ്ടിലധികം കാലത്തോളം ഈ മേഖലയിൽ കാര്യമായ
കേരളത്തിലെ പക്ഷികളുടെ പട്ടിക; പുതിയ കൂട്ടിച്ചേർക്കലുകൾ
കേരളത്തിലെ പക്ഷികളുടെ അതുവരെയുള്ള കണ്ടെത്തലുകളെല്ലാം ഏകോപിപ്പിച്ച് ഏറ്റവും പുതിയ പട്ടിക 2015ൽ പ്രവീൺ ജയദേവന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെ സജീവമായി പക്ഷിനിരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന കേരളത്തിലെ പക്ഷിനിരീക്ഷണസമൂഹം ഇതിനിടയിൽ പുതിയ പല പക്ഷികളുടെ
കേരളത്തിലെ തുമ്പികളുടെ പട്ടികയിലേക്ക് ഒരു അതിഥികൂടി – സിന്ധുദുർഗ് ചതുപ്പൻ!
കേരളത്തിലെ തുമ്പികളുടെ പട്ടികയിലേക്ക് ഒരു അതിഥികൂടി – സിന്ധുദുർഗ് ചതുപ്പൻ!!! ഈ തുമ്പിയെ കണ്ടെത്തി വിവരിക്കുകയും സ്വതന്ത്ര പകർപ്പവകാശ അനുമതിയോടെ പ്രസിദ്ധീകരിക്കുകയും ചെയ്ത ജോഷിക്കും (Shantanu Joshi) സാവന്റിനും (Dattaprasad
കെണിയൊരുക്കി ഒലിവ് മരങ്ങൾ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു
ഒലിവിലകൾ സമാധാനത്തിന്റെ ചിഹ്നമാണ്. എന്നാൽ ഇപ്പോൾ ഫ്രാൻസിലും ഇറ്റലിയിലും സ്പെയിനിലും പോർച്ചുഗലിലും അവ സമാധാനത്തിന്റെ സന്ദേശമല്ല നൽകുന്നത്. ലക്ഷകണക്കിന് മിണ്ടാപ്രാണികളുടെ ജീവനാണ് ഈ ഒലിവു മരങ്ങളിലെ മരണക്കെണികളിൽ ഇല്ലാതാകുന്നത്…. യൂറോപ്പിൽ
ശാന്തിവനത്തിലെ ജൈവവൈവിധ്യം
മേയ് 22, ലോക ജൈവവൈവിധ്യദിനം ജൈവവൈവിദ്ധ്യത്തെക്കുറിച്ചാലോചിക്കുമ്പോൾ ഈ നിമിഷം മനസ്സിലേയ്ക്കെത്തുന്നത് ശാന്തിവനമാണ്. ഒരു അമ്മയും മകളും അവരുടെ സ്വന്തം വീട്ടുപറമ്പിലെ കൊച്ചുകാട്ടിനുള്ളിലെ ജീവിതവും ജൈവവൈദ്ധ്യസംരക്ഷണവും കഴിഞ്ഞ 40 വർഷമായി പരിപാലിച്ചുവരുന്ന
ചെമ്പെല്ലിക്കുണ്ടിലെ വലിയ മോതിരക്കോഴി
കഴിഞ്ഞ മെയ് 4 ന് തദ്ദേശീയ പക്ഷിദിനത്തിന്റെ [Endemic Bird Day 2019] ഭാഗമായി പയ്യന്നൂരിനും പഴയങ്ങാടിയ്ക്കുമിടയിലുള്ള പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളും കാവുകളിലും ഒരു ദിവസം മുഴുവനെടുത്തുള്ള ഒരു മാരത്തോൺ പക്ഷിനിരീക്ഷയാത്ര
പനമരം കൊറ്റില്ലം – വെള്ളരിക്കൊക്കുകളുടെ പച്ചത്തുരുത്ത്
പക്ഷികളുടെ ലോകത്തെക്കുറിച്ച് തെല്ലും പരിചയമില്ലാത്ത ഒരു കാലത്താണ് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് വയനാട്ടിലെ പനമരം പ്രദേശത്തുള്ള നെൽവയലുകളിലേക്ക് പക്ഷികളെ കാണുന്നതിനുവേണ്ടി ആദ്യമായി പോകുന്നത്. കണ്ട് ആസ്വദിക്കുക എന്നുള്ളത് മാത്രമായിരുന്നു