മടങ്ങാം, വലിച്ചെറിയൽ ഇല്ലാത്ത സംസ്കാരത്തിലേക്ക്‌

മടങ്ങാം, വലിച്ചെറിയൽ ഇല്ലാത്ത സംസ്കാരത്തിലേക്ക്‌

തലമുറ മാറിയിരിക്കുന്നു; ജീവിതവും. ഒരു ഉൽപന്നം വാങ്ങി പരമാവധി ഉപയോഗിച്ച്, കഴിയുമെങ്കിൽ അത് പുനരുപയോഗിച്ച്, മാലിന‍്യങ്ങൾ യഥാവിധം സംസ്കരിക്കുന്ന ഒരു തലമുറ നമുക്കു മുൻപേ നടന്നു പോയിരുന്നു. ഇപ്പോഴുള്ളത് ആവശ‍്യം

കോൾപ്പാടത്തെ ഊത്ത ക്യാമ്പെയിനിന്റെ നാലുവർഷങ്ങൾ

കോൾപ്പാടത്തെ ഊത്ത ക്യാമ്പെയിനിന്റെ നാലുവർഷങ്ങൾ

മൺസൂൺ സമയത്ത് മീനുകളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് നാലുവർഷമായെന്ന് ഫേസ്ബുക്ക്. ആ നാലുവർഷങ്ങളിലെ സമ്പാദ്യമാണ് മാപ്പിൽ.ആപ്പുകളുടെ സഹായത്തോടെ ജിപിഎസ് കോഡിനേറ്റ്സും ഫോട്ടോയും അടക്കം പാടത്തെ അനധികൃതമായ സ്ഥാപിക്കുന്ന അശാസ്ത്രീയമായ മീൻപിടുത്തവും

മഴയ്ക്ക് മുമ്പെ കോന്തിപുലം കോൾപ്പാടത്ത് ഒരു പ്ലാസ്റ്റിക്ക് ക്ലീനിങ്ങ്

മഴയ്ക്ക് മുമ്പെ കോന്തിപുലം കോൾപ്പാടത്ത് ഒരു പ്ലാസ്റ്റിക്ക് ക്ലീനിങ്ങ്

ഒരു മനുഷ്യന്റെ ജീവിതത്തിൽ ‘സ്വന്തം ഭവനത്തിനുവേണ്ടി നീ എന്ത്‌ ചെയ്തു ? ‘ എന്ന ചോദ്യം അഭിമുഖീകരിക്കാത്തവരോ അതുമല്ലെങ്കിൽ സ്വയം ചോദിച്ചു നോക്കാത്തവരോ അധികം പേർ ഉണ്ടാകും എന്നു തോന്നുന്നില്ല….

വരമാക്കാം മരങ്ങളെ

വരമാക്കാം മരങ്ങളെ

ഒരു പരിസ്‌ഥിതി ദിനം കൂടെ അടുത്തിരിക്കുകയാണല്ലോ. എല്ലാവരും തങ്ങളുടെ പരിസ്ഥിതി സ്നേഹം, മരം നട്ടു ഊട്ടി ഉറപ്പിക്കുന്ന സുദിനം. പക്ഷെ ദൗർഭാഗ്യവശാൽ നടലിന് അപ്പുറം പിറ്റേന്ന് മുതൽ സസ്യത്തെ പരിചരിക്കാനോ

Its already too late

Its already too late

മനസ്സിനെ വളരെയേറെ വേദനിപ്പിച്ച ഒരു ചിത്രം. ഇന്ത്യയിൽ പ്രതിദിനം 25000 ടൺ പ്ലാസ്റ്റിക് വേസ്റ്റ് ഉൽപാദിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. വലിയ ഒരു ശതമാനം കടലിൽ ആണ് എത്തിച്ചേരുക. പ്രതിവർഷം 8

തമ്മിൽ തൊടാൻ നാണിക്കുന്ന മരങ്ങൾ

തമ്മിൽ തൊടാൻ നാണിക്കുന്ന മരങ്ങൾ

കാട്ടിൽക്കൂടിയോ മരക്കൂട്ടങ്ങൾക്കിടയിൽക്കൂടിയോ നടന്നുപോകുമ്പോൾ മുകളിലേക്ക് നോക്കിയാൽ വിചിത്രമായ ഒരു കാഴ്ച്ച കാണാം. അടുത്തടുത്ത് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ തമ്മിൽ സ്പർശിക്കാതെ ഒരു അകലം അവർക്കിടയിൽ വിട്ടിരിക്കുന്നത്. പലരും നാണിച്ചിട്ടെന്നപോലെ തൊടാതെ

നിയമ സമീക്ഷയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച

നിയമ സമീക്ഷയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച

നിയമ സമീക്ഷ തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ അയ്യന്തോളിലെ കോസ്റ്റ്ഫോർഡിൽ വച്ചു നടന്ന പ്രതിമാസ ചർച്ചയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച ചെയ്തു. കൃഷി ഓഫീസർന്മാരായ സത്യവർമ്മ സ്വപ്ന എന്നിവർ

തണ്ണീർത്തടങ്ങളെ ആരു രക്ഷിക്കും?

തണ്ണീർത്തടങ്ങളെ ആരു രക്ഷിക്കും?

കൂടുതൽ കരുതലോടെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിൽ നാമെല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ ലോക തണ്ണീർത്തടദിനം ഫെബ്രുവരി രണ്ടിന് കഴിഞ്ഞുപോയത്. 1971 മബ്രുവരി രണ്ടിനാണ് ലോകമെമ്പാടുമുള്ള തണ്ണീർത്തടങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് ഇറാനിലെ

തണ്ണീർത്തടങ്ങളുടെ രാഷ്ട്രീയം

തണ്ണീർത്തടങ്ങളുടെ രാഷ്ട്രീയം

പതിവുപോലെ ഫെബ്രുവരി 2 ന് ഒരു തണ്ണീർത്തട ദിനാചരണം കൂടി കടന്നു പോയി. എന്നാൽ ഇത്തവണ ഒരു ചെറുതല്ലാത്ത ഒരു വിശേഷം കൂടിയുണ്ട്. നമ്മുടെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുണ്ടാക്കിയ 2

നിങ്ങളെന്റെ കറുത്തമക്കളെ…

നിങ്ങളെന്റെ കറുത്തമക്കളെ…

അജൈവമാലിന്യങ്ങൾ കാടുകളിലെ ആവാസവ്യവസ്ഥയെ എത്ര ഗുരുതരമായി ബാധിക്കുന്നു എന്നതിനുള്ള നേർക്കാഴ്ചയാണ് ഈ ചിത്രം. ജൂണിലെ തട്ടേക്കാട് യാത്രയിൽ പെരിയാറിന്റെ കരയിൽ നിന്നുമാണ് 95 സെന്റിമീറ്റർ നീളവും ഒരു വയസോളം പ്രായവും

ഇടവപ്പാതിയിലെ ആദ്യമഴയിൽ പക്ഷികളോടൊപ്പം മഴനനഞ്ഞ് കൂട്ടുകാർക്കൊപ്പം ഒരു ഞായർ

ഇടവപ്പാതിയിലെ ആദ്യമഴയിൽ പക്ഷികളോടൊപ്പം മഴനനഞ്ഞ് കൂട്ടുകാർക്കൊപ്പം ഒരു ഞായർ

മഴയ്ക്ക് മുമ്പെ പാടത്ത് തിരഞ്ഞെടുത്ത ഒരു പ്രദേശത്തെ പ്ലാസ്റ്റിക്കും ചില്ലുകുപ്പികളുമടങ്ങുന്ന അജൈവമാലിന്യങ്ങൾ കുറച്ചെങ്കിലും നീക്കം ചെയ്യുന്നതിനുള്ള ഒരു ശ്രമം തുടങ്ങിവയ്ക്കണമെന്ന് Kole Birders കൂട്ടായ്മയിൽ ചർച്ചകളിൽ വന്നിരുന്നു. പക്ഷെ വൈകിയാണെങ്കിൽ

മരം നടുന്നവരോട്‌ …

മരം നടുന്നവരോട്‌ …

ലോക പരിസ്‌ഥിതി ദിനവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യക്‌തികളും സംഘടനകളും നിരവധി മരങ്ങള്‍ നടാനുള്ള തയാറെടുപ്പിലാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്തുതന്നെ ഡോ. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ പ്ലാവിന്‍ തൈകള്‍ നട്ടുകഴിഞ്ഞു.

Back to Top