നെല്ല് കായ്ക്കുന്ന മരങ്ങൾ
“നെല്ല് കായ്ക്കുന്ന മരങ്ങൾ” ഈ ചോദ്യം ഒരു പതിനൊന്നാം ക്ലാസുകാരി ചോദിച്ചപ്പോൾ ആണ് ആധുനിക നാട്യത്തിൽ ജീവിക്കുന്ന നമ്മുടെ കുട്ടികളുടെ യുക്തിബോധം അറിഞ്ഞത്.എന്നാൽ പിന്നെ ആ ധാന്യങ്ങൾ കായിക്കുന്ന” മരങ്ങൾ”
“നെല്ല് കായ്ക്കുന്ന മരങ്ങൾ” ഈ ചോദ്യം ഒരു പതിനൊന്നാം ക്ലാസുകാരി ചോദിച്ചപ്പോൾ ആണ് ആധുനിക നാട്യത്തിൽ ജീവിക്കുന്ന നമ്മുടെ കുട്ടികളുടെ യുക്തിബോധം അറിഞ്ഞത്.എന്നാൽ പിന്നെ ആ ധാന്യങ്ങൾ കായിക്കുന്ന” മരങ്ങൾ”
ലോകത്താകമാനമായി നടക്കുന്ന ഗ്ലോബല്‍ ബിഗ് ഡെ യോടനുബന്ധിച്ച് ബേഡ് കൗണ്ട് ഇന്ത്യയും [Bird Count India] മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ ക്യാമ്പയിനാണ് എന്റമിക്ക്
ജൈവകൃഷി പൂർണമാകുന്നത് നാടൻ വിത്തുകൾ കൂടി ഉപയോഗിക്കുമ്പോഴാണ്. എന്നാൽ സങ്കരയിനം വിത്തുകളുടെ വരവോടു കൂടി കൃഷിഭവൻ സൗജന്യ നിരക്കിൽ കർഷകർക്ക് അത് മാത്രമായിരുന്നു നൽകി വന്നിരുന്നത്. അതിനാൽ മിക്ക നാടൻ
തെയ്യം – കണ്ണൂരിന്റെ തനത് അനുഷ്ടാന കല. അതൊന്നു കാണാൻ, ആസ്വദിക്കാൻ പുറത്തു നിന്നെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അസുര വാദ്യത്തിനൊപ്പം ചായില്യം ചാലിച്ചെഴുതിയ നിറക്കൂട്ടുകൾക്കും ചുവപ്പും വെള്ളയും മുഖ്യ വർണങ്ങളാൽ
കിളികളെന്നും ഉള്ളില്‍ കൗതുകം നിറച്ചിട്ടുണ്ട്. ആ ചിറകുകളും, കിളിക്കൊഞ്ചലും, അവരുടെ ജീവിതവും എല്ലാം ബഹുരസമാണ്. എന്നാല്‍ ഇതിനെല്ലാം അപ്പുറം അവരുടെ മനോഹരമായ ജീവിതം കാണണമെങ്കില്‍ കൂട് കൂട്ടുന്നതും മുട്ടയിടുന്നതും, കുഞ്ഞിനെ
Another uncommon avian visitor has been reported from Kerala, in what appears to be a very vibrant birding season. A Black-naped Tern
മാപ്രാണം പള്ളിയിൽ വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ നൊവേന കുർബാന ആരാധന ഒക്കെ ഉണ്ട് കുറച്ചു നാളായി മിക്കവാറും വെള്ളിയാഴ്ച കളിൽ കുർബാനക്ക് ഞാൻ മുടങ്ങാറില്ല, ഇന്നലെ പള്ളിയിലേക്ക് പാടം കൂടി
ജൈവകൃഷിയുടെ പ്രായോഗികാനുഭവങ്ങൾ നർമ്മത്തിൽ പൊതിഞ്ഞ് കർഷകർക്ക് പകർന്നു നൽകിയ പ്രകൃതികർഷകനായിരുന്നു ഇയ്യുണ്ണിയേട്ടൻ. പ്രകൃതി കൃഷിയുടെ ആദ്യകാല പ്രയോക്താക്കളിൽ ഒരാൾ. 2002 ൽ തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന ജൈവകർഷക സമിതിയുടെ
ഓർമ്മവച്ച നാൾമുതൽ വേനലിന്റെ ഓർമ്മകളാണ് വിഷുവും പിന്നെ തൃശ്ശൂർപ്പൂരവും. മേടച്ചൂടിലും തട്ടകത്തിൽ പൂരാവേശം വിതറിയാണ് ചൂരക്കാട്ടുകര ഗ്രാമത്തിൽ തൃശ്ശൂർപ്പൂരം ഓരോ വർഷവും ഓർമ്മകളിൽ പിന്നിട്ടുപോയത്. ആനയും ആറാട്ടും പൂരപ്പറയും ശീവേലിയും
ചേട്ടാ ഈ തേനീച്ചകളെന്താ മയങ്ങി കിടക്കുന്നത് ? കൃഷ്ണ ചോദിച്ചപ്പോളാണ് ഞാനും സംഭവം ശ്രദ്ധിച്ചത്. ചോളത്തിന്റെ പൂവിൽ നിന്നും തേൻ നുകരാൻ വന്ന ചെറുതേനീച്ചകൾ ഇലയിൽ മയങ്ങി കിടക്കുന്നു. കാരണമെന്താകും?
വീണ്ടും പ്രതീക്ഷകളോടെ ഒരു മഴക്കാലം ഇങ്ങത്തി. വെള്ളവും നനവാർന്ന മണ്ണും കുളിരും എല്ലാം ചേർന്ന് പുത്തൻ നാമ്പുകൾക്ക് പൊട്ടിമുളയ്ക്കാനും വളർന്നുപടരാനുമുള്ള അവസരങ്ങൾ ഒരുങ്ങുകയായി. ഈ മഴക്കാലത്ത്, ഒന്നു മനസ്സുവച്ചാൽ കുറെയേറെ
നാടന്‍ നെല്‍വിത്തുകള്‍; ചില തിരിച്ചറിവുകള്‍;ഒരേ ഭൂമി ഒരേ ജീവന്‍ സെക്രട്ടറിയും കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ കെ. പി ഇല്യാസ് സംസാരിക്കുന്നു. കണ്ണൂര്‍ ആകാശവാണിയിലെ അഭിമുഖം.