മണലിപ്പുഴ മാലിന്യപ്പുഴയാകുന്നതെങ്ങിനെ?
മണലിപ്പുഴ മാലിന്യപ്പുഴയാകുന്നതെങ്ങിനെ? പഠനത്തിന്റെ പ്രകാശനം – ഉണര്‍ത്തുജാഥ 2018 ജൂലായ് 14 ശനി – 9.00 am @പഞ്ചായത്ത് ഓഫീസിനു മുന്‍വശം, പാലിയേക്കര
മണലിപ്പുഴ മാലിന്യപ്പുഴയാകുന്നതെങ്ങിനെ? പഠനത്തിന്റെ പ്രകാശനം – ഉണര്‍ത്തുജാഥ 2018 ജൂലായ് 14 ശനി – 9.00 am @പഞ്ചായത്ത് ഓഫീസിനു മുന്‍വശം, പാലിയേക്കര
ഇന്ത്യയിൽ കാണപ്പെടുന്നവയിൽവെച്ച് ഏറ്റവും ഭാരമേറിയ പക്ഷി; ഒരുകാലത്ത് ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിശാലമായ പുൽമേടുകളിലെയും, തുറസ്സായ പ്രദേശങ്ങളിലെയും നിറസ്സാന്നിധ്യമായിരുന്ന പക്ഷിശ്രേഷ്ഠൻ- ഗ്രേറ്റ്
മനുഷ്യന് ജീവന്‍ നിലനിര്‍ത്താനുള്ള ഏറ്റവും ഫലഭൂയിഷ്ഠമായ ഇടം പുഴത്തടങ്ങളായിരുന്നു. സംസ്‌കാരങ്ങളേറെയും വികസിച്ചതും നദീതടങ്ങളിലായിരുന്നു. കൃഷിയുടെ സകല സാധ്യതകളും മനുഷ്യനു മുന്നില്‍ തുറന്നിട്ടത് നദിയുടെ സാമീപ്യമായിരുന്നു. സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യന്റെ
ഇന്നലെ ഒരു സുഹൃത്തുമായി അദ്ദേഹത്തിന്റെ സ്ഥാപനത്തിനോട് ചേർന്നുകൊണ്ട് ഒരു ചെറിയ കാട് ഇപ്പോള് വൻ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മിയാവാക്കി മെത്തേഡിൽ ഉണ്ടാക്കിയെടുക്കുന്നതിനെക്കുറിച്ച് ഒരു ചർച്ച നടന്നു. മിയാവാക്കി മെത്തേഡ് എന്താണെന്ന്
ഞങ്ങൾ എത്തുമ്പോഴും കവയിൽ മഴ പെയ്യുകയായിരുന്നു. ഒരു മാത്ര നേരത്തേക്ക്, പിന്നെ പിണങ്ങിപോകുന്ന കുട്ടിയെ പോലെ മായും. വെയിലിന്റെ തലോടൽ ഒരു സുഖമായി തോന്നുമ്പോൾ വീണ്ടും ചിണുങ്ങിയെത്തും, മഴ, ഒരു
മാതൃഭൂമി ആഴ്ചപ്പതിപ്പ് ട്രൂ കോപ്പിയില്‍ മനില സി മോഹന്‍ എഴുതുന്നു.
ഇന്ത്യയുടെ പകുതിയോളം, അതായത് ഇറാനിന്റെ വലിപ്പമുള്ള ഒരു തുരുത്ത്. ലോകത്തിന്റെ നിലനില്പിനു വെല്ലുവിളിയാകുന്ന ഇത്തരം തുരുത്തുകളില്‍ ഏറ്റവും വലുത്. അതാണ് ഗ്രേറ്റ് പസിഫിക്‍ ഗാര്‍ബേജ് പാച്ച്. ഇതെങ്ങനെ ഇല്ലാതെയാക്കും എന്നത്
പ്രകൃതിദിന സന്ദേശത്തിൽ സുനിൽ പി ഇളയിടം നടത്തിയ ശ്രദ്ധേയമായ ഒരു പ്രഭാഷണം. ഒരു തോറ്റ വിഷയത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്ന തുടക്കം തന്നെ ശ്രോതാക്കളെ ഒന്ന് ഞെട്ടിക്കും. 1960 കളോടെ
Birds of Thodupuzha – Vol 1 – July 2018 ഡൗൺലോഡ് ചെയ്യാൻ CHECK LIST: TOWN AREA നഗരപരിധിയിൽ (Refer page 12: Zoomed View of
കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കൃഷി,റവന്യൂ മന്ത്രിമാരുടെ കോലവും പരിഷ്കരിച്ച നിയമവും കത്തിച്ചു. തിരുവാതിര ഞാറ്റുവേലയുടെ അവസാന നാളിൽ പരിസ്ഥിതി സൗഹൃദ കൂട്ടായ്‌മയായ മൂഴിക്കുളം ശാലയുടെ നേതൃത്വത്തിലാണ്
കേരള ബേഡ് അറ്റ്ലസ്സിന്റെ ഭാഗമായി കാസര്‍ക്കോഡ് യാത്രയുണ്ടായത് കഴിഞ്ഞ മാര്‍ച്ചിലാണ്. മാക്സിമിന്റേയും സനുവിന്റേയും കൂടെ പീലിക്കോട്-മാവിലാകടപ്പുറം പ്രദേശത്തെ 3 സെല്ലുകളാണന്ന് തീര്‍ക്കാനുണ്ടായിരുന്നത്. വിശേഷങ്ങളും ചിത്രങ്ങളും ഇവിടെ വായിക്കാം. അന്നത്തെ യാത്രയില്‍
പറയാൻ പോകുന്ന കഥക്ക് പതിനഞ്ചുവർഷത്തെ പഴക്കമുണ്ട്. ഇന്ന് ഇരുപത്തൊൻപത് വയസ്സുള്ള ഞാനന്നു പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാംക്ലാസ്സുകാരൻ. ഉച്ചക്കുമുൻപുള്ള PT പീരിയഡിൽ വിലങ്ങന്‍കുന്നിനു താഴ്വാരത്തെ സ്കൂൾഗ്രൗണ്ടിൽ വാശിയേറിയ ഫുട്ബോൾ മത്സരം