കേരളത്തിലെ മൂങ്ങകൾ
ആകൃതിയിലും പ്രകൃതിയിലും പക്ഷികുലത്തിലെ മറ്റു ചാർച്ചക്കാരിൽ നിന്നും ഏറെ വ്യത്യസ്‍തരാണ് മൂങ്ങകൾ. അല്ലെങ്കിൽ തന്നെ ദിവാചരരായ ബന്ധുക്കളുമായി അത്ര രസത്തിലുമല്ല കക്ഷി. ചെറുപ്പത്തിൽ നാടുവിട്ട പയ്യൻ കാലമേറെ കഴിഞ്ഞ് സ്വത്തുചോദിച്ച്
ആകൃതിയിലും പ്രകൃതിയിലും പക്ഷികുലത്തിലെ മറ്റു ചാർച്ചക്കാരിൽ നിന്നും ഏറെ വ്യത്യസ്‍തരാണ് മൂങ്ങകൾ. അല്ലെങ്കിൽ തന്നെ ദിവാചരരായ ബന്ധുക്കളുമായി അത്ര രസത്തിലുമല്ല കക്ഷി. ചെറുപ്പത്തിൽ നാടുവിട്ട പയ്യൻ കാലമേറെ കഴിഞ്ഞ് സ്വത്തുചോദിച്ച്
WORLD SPARROW DAY 2018 THRISSUR, ERNAKULAM & MALAPPURAM World Sparrow Day (WSD) observed on March 20. The theme of the WSD 2018
ഇത്തവണത്ത് വേനലിൽ കോൾപ്പാടത്തേയ്ക്ക് അപ്രതീക്ഷിതവിരുന്നുകാരായി വരി എരണ്ടകൾ. കൊയ്ത്ത് കഴിഞ്ഞ് താറാവിനെ തീറ്റാനായി വെള്ളം ഇറയ്ക്കിയ വെങ്കിടങ്ങ് പ്രദേശത്തെ കോൾപ്പടവുകളിലാണ് മൂവ്വായിരത്തിലധികം വരുന്ന എരണ്ടക്കൂട്ടം പറന്നിറങ്ങിയത്. വീഡിയോ കാണൂ 🙂
വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ? “ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല.
ചേരാചിറകൻ കുടുംബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് പ്ലാറ്റിലെസ്റ്റസ് പ്ലാറ്റിസ്റ്റൈലസ്(Platylestes platystylus). വല്ലപ്പോഴുമുള്ള രാത്രിനിരീക്ഷണത്തിനിടയിൽ ഇതിന്റെയൊരു ആൺത്തുമ്പിയെ 2018 മാർച്ച് ഇരുപത്തൊന്നിനു 9 മണിക്ക് ശേഷം തൃശൂർ ജില്ലയിലെ തുമ്പൂർ ഗ്രാമത്തിൽ വച്ച്
ആകാശവാണി – വയലും വീടും: അലങ്കാരമത്സ്യങ്ങളായും മറ്റും വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങള്‍ നമ്മുടെ കോള്‍പ്പാടങ്ങളില്‍ സാന്നിദ്ധ്യമുറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇവയില്‍ പലതും നമ്മുടെ തനതുമത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ചില തനതു മത്സ്യയിനങ്ങളുടെ
നമുക്കിത് അസാധാരണമായി തോന്നാം പക്ഷേ അവർക്കിത് സാധാരണയായിരിക്കാം. നമ്മുടെ നായിക ചെറുപ്പമായിരുന്നു. ആരു കണ്ടാലും ഒന്നു നോക്കുന്ന പ്രായം. പക്ഷേ ആദ്യം തന്നെ ചെന്നുപെട്ടത് ഏതാനും വേട്ടക്കാരുടെ മുൻപിൽ. രക്ഷപ്പെടാനുള്ള
അറുപതുകളുടെ പകുതിയിലാണ് ബോട്ടം ട്രോളറുകൾ കേരളത്തിലെത്തുന്നത്. ഇവ കേരളത്തിന്റെ മീൻ കയറ്റുമതി വ്യാപാരത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കി. എന്നാൽ പരമ്പരാഗത തൊഴിലാളികളും ബോട്ട് തൊഴിലാളികളും പലപ്പോഴും സംഘട്ടനത്തിലായി. പ്രത്യേകിച്ചു മൺസൂൺ കാലത്ത്.
വൈകിട്ട് അച്ഛന്റെ ഓട്ടോറിക്ഷയുമായി ബിബിൻലാൽ സ്കൂളിൽ വന്നു. എന്നെ കൂട്ടിക്കൊണ്ടുപോയി ചാട്ടക്കോഴിയെ പരിചയപ്പെടുത്താൻ…. പോകുന്ന വഴി വാ തോരാതെ അവൻ ഫ്ളോറിക്കൻ വിശേഷങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു.നിർത്താതെ…. ” കറന്റടിച്ചതാണ് സർ പാവത്തിന്.
പാമ്പിനും പക്ഷിക്കും പൊതുപൂർവികനായതുകൊണ്ടാവാം ഇന്നലെ ഒരുപക്ഷി എന്നെത്തേടി വന്നത്. ആറേഴു കൊല്ലം മുമ്പ് ഞങ്ങളുടെ സ്കൂളിൽ പഠിച്ചു പോയ ബിബിൻലാൽ ആയിരുന്നു എങ്ങനെയൊക്കെയോ നമ്പർ സംഘടിപ്പിച്ച് എന്നെ വിളിച്ചത്. ഞാൻ
ഉച്ചഭക്ഷണത്തിനുശേഷം പതിവുപോലെ മുറ്റത്തേക്കൊന്ന് എത്തിനോക്കി. കൊച്ചുകൂട്ടുകാർ എല്ലാവരുംതന്നെ അവരവരുടെ താവളങ്ങളിലുണ്ട്. ഓണത്തുമ്പി (Rhyothemis variegata) മുറ്റത്തിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ താഴ്‌ന്നുപറന്നു വലംവച്ചുകൊണ്ട് ഇത് ഞങ്ങളുടെ മാത്രം സാമ്രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. തുലാത്തുമ്പികൾ
സാലിം അലിയുടെ വിദ്യാര്‍ഥിയായിരുന്നു പി.കണ്ണന്‍. ഒരിക്കല്‍ ഇരുവരും കന്‍ഹ നാഷണല്‍ പാര്‍ക്കില്‍നിന്ന് ജബല്‍പൂരിലേക്ക് വരികയായിരുന്നു. പഴങ്ങള്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് സാലിം അലി. യാത്രയ്ക്കിടെ വണ്ടി നിര്‍ത്തി റോഡരികില്‍നിന്ന് കുറച്ച്