ദുഃഖശനിയിലൊരു കിളിനോട്ടം

ദുഃഖശനിയിലൊരു കിളിനോട്ടം

ദുഃഖശനിയാഴച്ചയായിട്ടു കാലത്ത് നേരത്തേയുള്ള പക്ഷി നടത്തം ഒഴിവാക്കാൻ തോന്നിയില്ല. അങ്ങിനെ പാടത്തെ എൻട്രി പോയിന്റിൽ എത്തി സ്‌കൂട്ടർ അവിടെ വച്ചു ക്യാമൊക്കെ റെഡിയാക്കി പക്ഷി നോട്ടം തുടങ്ങി, പാടത്തെന്താ, പള്ളിയിൽ

ജോൺസി മാഷും സതീഷ്ചന്ദ്രൻ സാറും ചേർന്നാണു കാവിനു പേരിട്ടത്‌ – ശാന്തിവനം.

ജോൺസി മാഷും സതീഷ്ചന്ദ്രൻ സാറും ചേർന്നാണു കാവിനു പേരിട്ടത്‌ – ശാന്തിവനം.

ശാന്തിവനം തനിയേ ഉണ്ടായതാണെന്ന് തത്വത്തിൽ പറയാമെങ്കിലും സാങ്കേതികമായ്‌ അത്‌ ഉണ്ടാക്കിയെടുത്തതാണു. രവീന്ദ്രനാഥ്‌ എന്ന കേരളത്തിലെ ആദ്യ കാല പരിസ്ഥിതി ചിന്തകന്മാരിലൊരാളുടെ സ്വകാര്യ ഭൂമിയാണത്‌. ഒരു പുല്ലു പോലും പറിക്കാതെ ,മണ്ണിളക്കാതെ

കിളി വന്നു വിളിച്ചപ്പോൾ

കിളി വന്നു വിളിച്ചപ്പോൾ

ജ്വലിയ്ക്കും പന്തങ്ങളെ റിയുമർക്കനോ – ടെതിർക്കാനാവാതെ മയങ്ങി വീഴുമ്പോൾ ചിറകടിച്ചെത്തും ചെറുകിളിയൊന്ന് ചകിതയായ് കാതിൽ മൊഴിയുന്നു മെല്ലെ . ” വരിക മാനവ , ഉണർന്നെണീക്കുക, തപിതയാണിന്നീ ജനനിയാം ഭൂമി.”

വരവാലൻ ഗോഡ്-വിറ്റ്

വരവാലൻ ഗോഡ്-വിറ്റ്

ദേശാടകർ പല തരക്കാരാണ്.ജോലിക്കായി ഗൾഫിനു പോയ പപ്പേട്ടനെ പോലെ,ചിട്ടി പൊട്ടി വെട്ടിലായപ്പോൾ സിലോണിനു കപ്പലേറിയ സുകുവേട്ടനെ പോലെ…പല തരം സഞ്ചാരികൾ… പക്ഷിലോകത്തും സഞ്ചാരിവൈവിധ്യത്തിന് യാതൊരു കുറവുമില്ല. ധ്രുവങ്ങൾ ചുറ്റുന്നവർ.., ഹിമാലയം

അവരിപ്പോൾ മൂന്നു പേരായി..

അവരിപ്പോൾ മൂന്നു പേരായി..

കഴിഞ്ഞ ഫെബ്രുവരി മാസം പകുതിയിലാണ് ഇതിൽ രണ്ടു പേരേ ആദ്യമായി കണ്ടത്… കൂറ്റനാട്, കോമംഗലത്തെ നെൽവയലിനു നടുവിലൂടുള്ള ചെമ്മൺ പാതയിൽ കൂട് നിർമ്മാണ സാമഗ്രികൾ ശേഖരിക്കുന്ന സീനാണ് ആദ്യം കണ്ടത്….

വേനലവധിക്യാമ്പിൽ ചിമ്മിണിയിലേക്ക്

വേനലവധിക്യാമ്പിൽ ചിമ്മിണിയിലേക്ക്

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങാലൂർ യൂണിറ്റ് നടത്തിയ വേനലവധിക്യാമ്പിന്റ അവസാനദിവസമായ ഇന്ന് പുഴയൊഴുകും വഴി കാണുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ചിമ്മിനി ഡാമിന് ചുറ്റുമുളള വനമേലയിലൂടെ ഏകദേശം 4 കിലോമീറ്റർ

മാങ്കുളത്തെ പറവകളോടൊപ്പം

മാങ്കുളത്തെ പറവകളോടൊപ്പം

തേയിലത്തോട്ടങ്ങളും അവയ്ക്കു മീതെ കൊടുംകാടുകളും ഇടയിലൂടെ തലങ്ങും വിലങ്ങും ചാലിട്ടൊഴുകുന്ന നീർച്ചാലുകളും ആറുകളും വെള്ളച്ചാട്ടങ്ങളും ഉള്ള മാങ്കുളം സുന്ദരിയാണ്. സന്ധ്യ കഴിഞ്ഞാൽ ആനകൾ നീരാടാനെത്തുന്ന ആനക്കുളത്തെക്കുറിച്ചുള്ള കേട്ടറിവല്ലാതെ ഇടുക്കിയിലെ ഈ

വിഷമത്സ്യം തിന്നുന്ന പരുന്തുകളും കാക്കകളും

വിഷമത്സ്യം തിന്നുന്ന പരുന്തുകളും കാക്കകളും

വീടിനടുത്തുള്ള തെങ്ങിൽ ചക്കിപരുന്ത് കൂടു വച്ചിട്ടുണ്ട്. ഇണകൾ രണ്ടും സദാസമയം ചുറ്റുവട്ടത്ത് തന്നെ കറങ്ങുന്നുമുണ്ട്. സ്വല്പം ഉയരെയായതിനാൽ കൂടിനകം കാണാനാവില്ല. അടയിരിപ്പ് കാലം കഴിഞ്ഞിരിക്കാം. മുട്ട വിരിഞ്ഞിരിക്കുമെങ്കിൽ പരുന്ത് കുഞ്ഞുങ്ങളെ

ഭാരതപ്പുഴയിലെ അവസാനത്തെ പക്ഷികൾ…

ഭാരതപ്പുഴയിലെ അവസാനത്തെ പക്ഷികൾ…

2011 ആഗസ്റ്റ് മഴപെയ്തു തോർന്ന ഒരു പ്രഭാതത്തിൽ, നരച്ച ആകാശത്തിനു കീഴിൽ, നേർത്തതെങ്കിലും പക്വതയോടെ ഒഴുകുന്ന നിളയുടെ കുറുകേ കുറ്റിപ്പുറം പാലത്തിനു മുകളിലൂടെ കടന്നുപോകുമ്പോൾ ഞാനോർക്കുകയായിരുന്നു. ഏതാനും മാസം മുൻപ്

Back to Top