ട്രെക്കിങ്ങ് നിരോധിക്കുമ്പോൾ.
തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടു തീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പറ്റി
തേനിക്കടുത്ത് കുരങ്ങിണി മലയിൽ ഉണ്ടായ കാട്ടു തീയിൽ ട്രെക്കിങ്ങിന് പോയ പതിനൊന്നു പേർ മരിച്ചു എന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. ഏതു ദുരന്തം ഉണ്ടായാലും മുരളി തുമ്മാരുകുടി അതിനെ പറ്റി
വന്യതയിലേക്കു ജാലകം തുറന്നുകൊണ്ടു വന്യം ചിത്രപ്രദർശനം . മാടായിക്കോണം ചാത്തൻ മാസ്റ്റർ സ്കൂൾ വാർഷികത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ് സംഘടിപ്പിച്ച വന്യജീവി ചിത്രപ്രദര്ശനത്തിന്റെ ആദ്യ ദിനം കൗൺസിലർ ശ്രീ പ്രജീഷ്
Few weeks ago, My neighbour brought a cattle egret, to me saying that it is lying idle and was not able to
വേനൽ കടുത്തതോടെ പക്ഷികളും ചെറുജീവികളും കുടിനീർ കിട്ടാതെ വലയുകയാണ്. വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ അവയ്ക്ക് കുടിനീർ നൽകാൻ സൗകര്യമൊരുക്കാവുന്നതാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അല്പം വാവട്ടമുള്ള മൺകലങ്ങളിലോ പാത്രങ്ങളിലോ
ഏകദേശം 30 വർഷങ്ങൾക്കു മുൻപുള്ള ശനിയാഴ്ചകൾ ഇന്നത്തേപ്പോലെ തന്നെ സന്തോഷമുള്ളവയായിരുന്നു. അങ്ങനെയുള്ള അപൂർവ്വം ചില ശനിയാഴ്ചകളിലാണ് കുട്ടിക്കാലത്തെ ലോട്ടറി പോലെയുള്ള ചില അവസരങ്ങൾ വീണു കിട്ടുക. വീട്ടിൽ നിന്നും ഏകദേശം
ശരിയ്ക്കുമൊരു പക്ഷി യെങ്ങനെയാണു പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഇരുന്ന കൊമ്പില്‍നിന്ന് മുന്നോട്ടൊരായലുണ്ട് ആയലിനൊരു കുതിപ്പുണ്ട് കുതിപ്പിനൊരു താളമുണ്ട് താളത്തിനൊരു തരിപ്പുണ്ട് അതിറങ്ങിച്ചെല്ലും ഇലഞരമ്പിലൂടെ ചില്ലഞരമ്പിലൂടെ തടിയിലൂടെ വേരുകളിലാകെയാകെ മരമാകെ കോരിത്തരിയ്ക്കു മൊരു
“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.” റോഡിലൂടെ പോയവരൊക്കെ ഒന്നു ബ്രേക്കു ചവുട്ടി എത്തി നോക്കി… ചിലർ
നിയമ സമീക്ഷ തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ അയ്യന്തോളിലെ കോസ്റ്റ്ഫോർഡിൽ വച്ചു നടന്ന പ്രതിമാസ ചർച്ചയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച ചെയ്തു. കൃഷി ഓഫീസർന്മാരായ സത്യവർമ്മ സ്വപ്ന എന്നിവർ
കവിയും പക്ഷിനിരീക്ഷകനുമായ പി.എ അനീഷ് എളനാടിന്റെ രണ്ടാമത്തെ കവിത സമാഹാരം” മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ ” ഫെബ്രുവരി 28 ബുനാഴ്ച വൈകീട്ട് നാല് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ഓഡിനൻ പിൻവലിക്കുക എന്ന മുദ്രാവാക്യത്തോടെ പശ്ചിമഘട്ട സംരക്ഷരണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കളക്ട്രേറ്റിനുമുൻപിൽ പരിസ്ഥിതിപ്രവർത്തകർ ധർണ്ണ നടത്തി. കീഴാറ്റൂർ വയൽകിളി സമര നേതാവ്
വേനല്‍ അതിന്‍റെ രൗദ്ര ഭാവം പുറത്ത് കാണിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരും പത്രക്കാരും വേനല്‍ ചിത്രങ്ങളിലേക്കും അതിഭാവുകത്വം കലര്‍ന്ന് ചൂട് വാര്‍ത്തകളിലെക്കും കണ്ണുവെച്ചു തുടങ്ങി. അത് വരെ ഒഴുക്കി പാഴാക്കിയ ജലതെക്കുറിച്ച്
സുഹൃത്ത് നിഖിൽ കൃഷ്ണയ്ക്കൊപ്പം ഇരിഞ്ഞാലക്കുടയ്ക്കടുത്ത കോൾമേഖലയിൽ ഒരു ഹൃസ്വ സന്ദർശനത്തിനെത്തിയതായിരുന്നു. കരുവന്നൂർപുഴയുടെ റിവർബേസിൻ ആയ ഇവിടെ പലയിടത്തും പുഴയുടെ മാപ്പിങ്ങുമായി പണ്ട് വന്നതാണ്. കേരളത്തിലൊരുപക്ഷെ ഏറ്റവും കൂടുതൽ ഇഷ്ടിക്കക്കളങ്ങളുണ്ടായിരുന്നത് ഈയൊരു