കോളിലേക്കൊരു പക്ഷിനടത്തം

കോളിലേക്കൊരു പക്ഷിനടത്തം

ആദ്യമായി മനോജ് മാമനോടൊപ്പം കോള്‍ പാടങ്ങളിലേക്ക് പോകുമ്പോള്‍ അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. സ്വയം തുഴയാനും, മറ്റാരോ തുഴഞ്ഞുതരാനുമുള്ളൊരു വഞ്ചി. പക്ഷെ അന്ന് മനോജ് മാമന്‍ ഒറ്റയ്കക്കായിരുന്നു. ഇന്ന് കൂടെ ഒരു

അസാധാരണനായ ഒരു സാധാരണ കടൽക്കാക്ക

അസാധാരണനായ ഒരു സാധാരണ കടൽക്കാക്ക

ഒരു പോക്കറ്റ് ബുക്കും പെന്നും പിന്നെയൊരു ദൂരദർശിനിയും. ഈ ആധുനികോപകരണങ്ങളുമായി റോന്തുചുറ്റി ചുറ്റും കാണുന്ന പക്ഷികളെ നിരീക്ഷിക്കുന്ന ഒരാളായിരുന്നു പത്തിരുപതുകൊല്ലം മുമ്പു വരെയ്ക്കും ഒരു പക്ഷിനിരീക്ഷകൻ. ദൂരദർശിനി ഉപയോഗിച്ച് അയാൾ

ഇ-ബേഡ് ചിന്തകള്‍

ഇ-ബേഡ് ചിന്തകള്‍

ഫേസ്ബുക്ക്, whatsup ഗ്രൂപ്പുകളിൽ ധാരാളം പക്ഷി ചിത്രങ്ങൾ കാണാറുണ്ട്. എന്നാൽ അതിലൂടെ നമുക്ക് ലഭിക്കുന്ന അംഗീകാരത്തിനും സന്തോഷത്തിനും അപ്പുറത്തു നമ്മുടെ ചിത്രങ്ങളും കുറിപ്പുകളും അവയുടെ തന്നെ സംരക്ഷണത്തിനും ഉപയോഗിക്കാൻ പറ്റിയാലോ,

കോള്‍പ്പടവിലേക്ക്

കോള്‍പ്പടവിലേക്ക്

വര്‍ഷത്തില്‍ പകുതിയിലധികം ദിവസവും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു പ്രദേശം. പ്രകൃതിയുടെ ഭൂമിശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് വെള്ളം വാര്‍ത്തിക്കളഞ്ഞ്, നിലമൊരുക്കി, കൂട്ടായ്മയിലൂടെ നെല്‍കൃഷിയിറക്കുന്ന ഒരു സവിശേഷമായ കാര്‍ഷിക പാരമ്പര്യത്തിന് പേരുകേട്ടയിടമാണ്, കേരളത്തിന്റെ പ്രധാന

പുതിയ വർഷം.. പുതിയ തുടക്കം..

പുതിയ വർഷം.. പുതിയ തുടക്കം..

കോള്‍പ്പാടത്തെ വയല്‍വരമ്പുകളില്‍ സ്ഥിരമായി കണ്ടുമുട്ടിയിരുന്നവരില്‍ നിന്ന് ഉടലെടുത്ത കോള്‍ ബേഡേഴ്സ് സൗഹൃദക്കൂട്ടായ്മ ഇന്ന് 2018 ജനുവരി 1ന് വാട്ട്സാപ്പിനും ഫേസ്ബുക്കിനുമപ്പുറമുള്ള ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക് പിച്ചവച്ചുതുടങ്ങുകയാണ്. തൃശ്ശൂര്‍ – പൊന്നാനി കോളിനിലങ്ങളുടെ

Back to Top