കൊച്ചിൻ ജൈവവൈവിധ്യ ഉദ്യാനം; ഈ സ്വപ്നം പൂവണിയുമോ?

അമ്പര ചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ കൊച്ചു മകന്റെ കൈ പിടിച്ച്‌ മുത്തശ്ശി നടന്നു. “കാട്‌ കാണിച്ചു തരാമെന്ന്‌ പറഞ്ഞിട്ട്‌ ഇവിടെയെല്ലാം ഫ്ളാറ്റുകൾ തന്നെയാണല്ലോ? ”. ‘തെരക്കു പിടിക്കാതെ ഉണ്ണീ’. വലിയ മതിലുകൾ