Kole Birders Contribution towards Chief Minister’s Distress Relief Fund
Our Small Collective Contribution to Chief Minister’s Distress Relief Fund (CMDRF) #KeralaFloods. Thanks all for donating.
Our Small Collective Contribution to Chief Minister’s Distress Relief Fund (CMDRF) #KeralaFloods. Thanks all for donating.
ജാപ്പനീസ് കൃഷി വിദഗ്ദ്ധൻ മസനോബു ഫുക്കുവോക്ക പുനരാവിഷ്കരിച്ച സീഡ് ബോംബ് കൃഷി രീതിയിൽ വളവും മണ്ണും കൂട്ടി കുഴച്ചെടുത്ത ഉരുളകൾക്കുള്ളിൽ വിത്തുകൾ കടത്തിവച്ച് ഉണക്കിയെടുത്ത് മണ്ണുള്ള ഇടങ്ങളിൽ നിക്ഷേപിക്കുന്നു. നശിച്ചുപോകാതെ
കൂടു് പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുങ്ങുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന പ്രവീൺ ഇ. എസ്. ആണ് കൂടിന്റെ പുതിയ എഡിറ്റർ. കോൾ
തുമ്പികളെ തേടി തുമ്പൂരിലേയ്ക്ക് പോയപ്പോൾ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവയുടെ ലാർവകൾ ആയിരുന്നു. മണ്ണിന്റെ അടിയിൽ നിന്നും തോട്ടിൽ നിന്നും ലാർവകൾ വിരിയാറാവുമ്പോൾ പുറത്തേക്ക് വരും. അതു വരെ
സുഹൃത്തുക്കളെ, കേരളം വീണ്ടും പ്രളയദുരിതത്തിൽ താഴ്ന്നുപോയിരിക്കുകയാണ്. പല കാരണങ്ങളാൽ സഹായങ്ങളുടെ ഒഴുക്കിൽ കുറവ് വന്നിട്ടുണ്ട്. നമ്മൾ നേരിട്ട് എന്തെങ്കിലും ചെയ്യാൻ തുനിഞ്ഞാൽ അത് എവിടെയും എത്താതെ/മതിയാവാതെ പോകാനാണ് സാധ്യത. ആയതിനാൽ
കുമ്പളങ്ങി നൈറ്റ്സ് പ്രമേയം കൊണ്ടും അവതരണ മികവുകൊണ്ടും ഇതിനോടകം വളരെയധികം ജനശ്രദ്ധ പിടിച്ചെടുത്തു കഴിഞ്ഞ ചിത്രമാണ്, തീയറ്ററില്‍ നിറഞ്ഞു ഓടിയത്തിനു ശേഷം ഇപ്പോള്‍ ആമസോണ്‍ പ്രൈം ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ്
എല്ലാ കടുവാ പ്രേമികളും രണ്ട് ദിവസമായി സന്തോഷ തിമർപ്പിലാണ് കാരണം, കണക്കുകൾ പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ എണ്ണം കുതിച്ചുയർന്ന് 2967 ൽ എത്തിയിരിക്കുന്നു.. മാധ്യമങ്ങളെല്ലാംതന്നെ ഈ കാര്യം
ചേർത്തലയിലെ കരുവ എന്ന ഞങ്ങളുടെ ഗ്രാമപ്രദേശം പക്ഷികളാൽ സമ്പന്നമായ പ്രദേശമാണ്. അത്യാവശ്യം മരങ്ങളുള്ളതിനാൽ എന്റെ വീട്ടുമുറ്റത്തും തൊട്ടടുത്ത പറമ്പിലും സർപ്പക്കാവിലും ധാരാളം പക്ഷികൾ എന്നെത്തേടിയെത്താറുണ്ട്. വളരെ താത്പര്യപൂർവ്വം ഞാനും കുടുംബവും
ആട്ടിയുലയ്ക്കുന്ന കാറ്റിൽ ആർത്തു വീഴുന്ന മഴയിൽ കുതിർന്ന് ചെറുചില്ലയിൽ ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ട് പിഞ്ഞിയ ഒരു കിളിക്കൂട്. ഇലയും നാരും പഞ്ഞിയും പിന്നെ, ഇണക്കിളികളുടെ സ്വപ്നത്തുണ്ടുകളും ഇഴചേർത്ത് മെനഞ്ഞ മോഹക്കൂട്. ആൺകിളിയുടെ
യക്ഷിക്കഥകൾ പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നതിൽ ‘ന്റെ മുത്തശ്ശിക്ക് നല്ല വിരുതാണ്. മുത്തശ്ശീടെ കഥകളിൽ ഗസ്റ്റ്-റോളിൽ എത്തിയിരുന്ന ഒരു വില്ലൻ കഥാപാത്രമായിരുന്നു കാലൻകോഴി. കുറച്ച് ഭീകരാന്തരീക്ഷം മെനയേണ്ടപ്പോളെല്ലാം മുത്തശ്ശി കാലൻകോഴിയെപ്പറ്റി
ചേച്ചി മരംക്കൊത്തി കൂടുകൂട്ടി ട്ടാ, മൈനകൾ കൂടു വച്ചിടുണ്ട് ട്ടാ , കുട്ടുറുവനും ഉണ്ട് ട്ടാ ന്നൊക്കെ പറഞ്ഞു ഇടക്കൊക്കെ വിളിക്കും അല്ലാതെയുള്ള വിളിയും പതിവാ. തിരിച്ചും വിളിക്കും. കുറേനാൾ
“അപ്പാ, നമുക്ക് രണ്ടു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാലോ? എന്തു രസാ ഇതുങ്ങൾ വഴിയിലൂടെ നടക്കണ കാണാൻ…!” “വാങ്ങിയിട്ട് നമ്മൾ എവിടെ വളർത്തും?” “നമ്മുടെ കോഴിക്കൂട്ടിൽ ഇട്ടാൽ പോരേ?” “അപ്പോൾ