പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്

പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്

പക്ഷിപ്രിയരേ.. നമ്മുടെ പീപ് ആൻഡ് റാപ്റ്റർ ട്വിൻ ചലഞ്ച് കൊട്ടിക്കലാശത്തിലേക്ക്.. പങ്കെടുത്ത എല്ലാവർക്കും നന്മകൾ നേരുന്നു(നന്ദി ഇല്ല). ഒരു മത്സരം എന്നതിലുപരി കണ്ണിൽപെടാൻ ബുദ്ധിമുട്ടുള്ളതും, ഐഡന്റിഫിക്കേഷൻ വിഷമമുള്ളതുമായ സ്പീഷീസുകളെ കണ്ടെത്താനും

കോളിലേക്കൊരു പക്ഷിനടത്തം

കോളിലേക്കൊരു പക്ഷിനടത്തം

ആദ്യമായി മനോജ് മാമനോടൊപ്പം കോള്‍ പാടങ്ങളിലേക്ക് പോകുമ്പോള്‍ അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. സ്വയം തുഴയാനും, മറ്റാരോ തുഴഞ്ഞുതരാനുമുള്ളൊരു വഞ്ചി. പക്ഷെ അന്ന് മനോജ് മാമന്‍ ഒറ്റയ്കക്കായിരുന്നു. ഇന്ന് കൂടെ ഒരു

കോള്‍പ്പടവിലേക്ക്

കോള്‍പ്പടവിലേക്ക്

വര്‍ഷത്തില്‍ പകുതിയിലധികം ദിവസവും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു പ്രദേശം. പ്രകൃതിയുടെ ഭൂമിശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് വെള്ളം വാര്‍ത്തിക്കളഞ്ഞ്, നിലമൊരുക്കി, കൂട്ടായ്മയിലൂടെ നെല്‍കൃഷിയിറക്കുന്ന ഒരു സവിശേഷമായ കാര്‍ഷിക പാരമ്പര്യത്തിന് പേരുകേട്ടയിടമാണ്, കേരളത്തിന്റെ പ്രധാന

കോൾപ്പാടത്തെ സൈക്കിളുകള്‍

കോൾപ്പാടത്തെ സൈക്കിളുകള്‍

കോള്‍പാടത്തുകൂടിയുള്ള യാത്രകള്‍ എന്നുമെനിക്കൊരു ഹരമായിരുന്നു. പ്രകൃതിയെ കണ്ണുതുറന്നുകാണാന്‍ തയ്യാറുള്ള ആര്‍ക്കും പാടത്തുകൂടിയുള്ള യാത്ര ആവേശമുണ്ടാക്കുമെന്നുറപ്പാണ്. സൈക്കിളുമെടുത്ത്പാടത്തേക്കിറങ്ങി ഒന്നോ രണ്ടോ മണിക്കൂര്‍ റൈഡിനുശേഷം തിരിച്ചെത്തുമ്പോള്‍ സാദാരണയായി വലിയ ക്ഷീണമൊന്നും തോന്നാറില്ല. ജനകീയാസൂത്രണപരിപാടികളുടെ

Pre-AWC Kole Bird Count – Report

Pre-AWC Kole Bird Count – Report

2017 ഒക്ടോർബർ 22 നു നടന്ന പ്രിസർവ്വെ സർവ്വെ ആമുഖം: കോളിലെ വാർഷിക പക്ഷി സർവ്വെ ജനുവരി മാസത്തിലാണ് നടക്കുന്നത്. കേരളത്തിലെ പ്രമുഖ പക്ഷിനിരീക്ഷകരുടെ പങ്കാളിത്തത്തോടെ നൂറിലധികം ആളുകൾ പങ്കെടുക്കുന്ന

കോള്‍നിലത്തെ ഋതുഭേദങ്ങള്‍

കോള്‍നിലത്തെ ഋതുഭേദങ്ങള്‍

ചിത്രങ്ങളും എഴുത്തും: മൈത്രേയന്‍ മാധ്യമം ആഴ്ചപതിപ്പ്; 2016 ഏപ്രില്‍ 25 തൃശ്ശൂരിൽ കണ്ണെത്താദൂരത്ത് പരന്നുകിടക്കുന്നു കോൾനിലങ്ങൾ. ഇവിടെനിന്ന് കഴിഞ്ഞ എട്ടുവരഷത്തിനിടയിൽ ആയിരക്കണക്കിന് ചിത്രങ്ങൾ ഞാൻ പകർത്തിയിട്ടുണ്ട്. കാലങ്ങളുടെ വ്യതിയാനങ്ങൾ, സൂക്ഷ്മത,

ചാരമൂങ്ങ – കേരളത്തിന്റെ അഞ്ഞൂറാമത്തെ പക്ഷി

ചാരമൂങ്ങ – കേരളത്തിന്റെ അഞ്ഞൂറാമത്തെ പക്ഷി

ആളൊരു പാവം നത്ത്. എങ്ങനെയോ വളരെ ദൂരം പറന്നു പറന്നു നമ്മുടെ കോൾപ്പാടത്തിലെത്തി. 2014 ഡിസംബർ മാസം 14-ആം തിയ്യതി. സമയം രാത്രി ഏതാണ്ട് ഒമ്പതര. സ്ഥലം ഏനമാവ് കോൾപ്പാടം.

Back to Top