പൂത്താങ്കീരിയുടെ അമ്മ മനസ്സ്

പൂത്താങ്കീരിയുടെ അമ്മ മനസ്സ്

ഒരു ഞായാറഴ്ച ബേഡിംഗ് കഴിഞ്ഞാല്‍ പിറ്റത്തെ ഞായറാഴ്ച വരെ കാത്തിരിക്കുക എന്നു പറഞ്ഞാല്‍ ഒരു തരം മടുപ്പാ. അതുകൊണ്ട് തന്നെ വീട്ടിലും പരിസര പ്രദേശങ്ങളിലുമായി ഇടയ്ക്കിടക്ക് ബേഡിംഗ് നടത്താറുണ്ട്. ഇങ്ങനെയിരിക്കെ

വീണ്ടെടുക്കാം കോളിനെ..

വീണ്ടെടുക്കാം കോളിനെ..

മുരിയാട് കോൾപാടത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെപ്പറ്റിയും പരമ്പരാഗത നെൽകൃഷി നിലനിർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഏറെ ആഴത്തിൽ അറിവു പകരുന്നതായി ‘മുരിയാട് കോൾപാടം- പുനർജീവനം’ ചർച്ചാവേദി. മാതൃഭൂമിയുടെ നേതൃത്വത്തിൽ ആനന്ദപുരം ഗ്രാമീണ വായനശാല, കേരള

Back to Top